ബോധോദയം
ഒരിടത്തായ്, ഒരിക്കലായ്
ഒരാളൊരു മരത്തിൻ ചുവട്ടിലായ് ,
പഷ്ണിയോ ചതിയൊ രോഗമോ
നാശമോ മരണമോ കൊണ്ടുള്ള
വേദനയാലാവേണം അകെ
തളർന്നിരുന്നു .
അപ്പോളായി എങ്ങിനെയോ
എവിടെന്നോ ആയൊരു
ഇളം കാറ്റാ മരത്തിന്നിലയിതളുകളേ
ആകെ തലോടാനായി കുണുങ്ങി
ഓടി എത്തി ......
എവിടെന്നോ ആയൊരു
ഇളം കാറ്റാ മരത്തിന്നിലയിതളുകളേ
ആകെ തലോടാനായി കുണുങ്ങി
ഓടി എത്തി ......
ഇലയിൽ നിന്നും തെറിച്ചു വീണ
കുളിർ ജലമാകെ അവൻടെ മുഖത്തെ
തണുപ്പിക്കാനായ് മത്സരമായി ,
കുളിർ ജലമാകെ അവൻടെ മുഖത്തെ
തണുപ്പിക്കാനായ് മത്സരമായി ,
മരമില ഉതിർത്തു ഒരു ഇലമെത്ത
അവിടെ അവനായിയറിയാതെ തീർത്തു
അവിടെ അവനായിയറിയാതെ തീർത്തു
അനേകം മധുരഫലമെവിടെക്കായി
ആവോളം പിന്നെയായി, വെറുതെ മരമുതിർത്തു
ആവോളം പിന്നെയായി, വെറുതെ മരമുതിർത്തു
മരക്കൊമ്പിനാലൊരു മരഭവനം
അവിടെയായി മെല്ലെ ഉയർന്നു വന്നു
അവിടെയായി മെല്ലെ ഉയർന്നു വന്നു
ഒരു മരവുരിയുമായിയവനാ
മരമടിത്തട്ടിൽ മയങ്ങി കിടന്നപ്പോൾ
മരത്തിൻ മുകളിലായി
എവിടെനിന്നോ വന്നൊരായിരം
കിളികൾ സന്തോഷം കവിഞ്ഞോരായിരം
താരാട്ടീണവുമായി അവനായറിയാതെ
പൂവുതിർത്തു ,,പൂമണം നിറച്ചു
മരമടിത്തട്ടിൽ മയങ്ങി കിടന്നപ്പോൾ
മരത്തിൻ മുകളിലായി
എവിടെനിന്നോ വന്നൊരായിരം
കിളികൾ സന്തോഷം കവിഞ്ഞോരായിരം
താരാട്ടീണവുമായി അവനായറിയാതെ
പൂവുതിർത്തു ,,പൂമണം നിറച്ചു
-ശ്വാസം കൊടുത്തും, മഴ കൊടുത്തും
അന്നം കൊടുത്തും ,തണൽ കൊടുത്തും
ചുറ്റുപാടുകൾ തീർത്തും
എന്നേക്കുമായി മടി തട്ടൊരുക്കും
പതിനായിരത്തിമുക്കോടി
മരക്കോട്ട ക്കിടയിലാണവൻ
എന്ന ലളിത സത്യം ഓർക്കുവാൻ
പോലുമാകാത്തൊരു സ്വർഗ്ഗ -
ലോകത്തിലേക്കായി
അന്നം കൊടുത്തും ,തണൽ കൊടുത്തും
ചുറ്റുപാടുകൾ തീർത്തും
എന്നേക്കുമായി മടി തട്ടൊരുക്കും
പതിനായിരത്തിമുക്കോടി
മരക്കോട്ട ക്കിടയിലാണവൻ
എന്ന ലളിത സത്യം ഓർക്കുവാൻ
പോലുമാകാത്തൊരു സ്വർഗ്ഗ -
ലോകത്തിലേക്കായി
-പിന്നെയായവൻ എന്നേക്കുമായി
ഒഴുകി നീങ്ങി ........................
ഒഴുകി നീങ്ങി ........................
No comments:
Post a Comment